news
news

സ്വപ്നസഞ്ചാരം

കിടന്ന് കഴിഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങള്‍ ഒന്നിനു പുറകേ ഒന്നൊന്നായി മായക്കാഴ്ചകളായി മിന്നിമറയും. പകലന്തിയോള പ്രവൃത്തികളൊന്നുമേ ഇന്നേവരെ സ്വപ്നത്തില്‍ വന്നതില്ല .കൂടുതൽ വായിക്കുക

വില്‍ക്കപ്പെടും

കലപ്പയും കര്‍ഷകനും കാളയും വാടകയ്ക്ക് നല്‍കപ്പെടും. ക്രിസ്തു കാളയെപ്പോലെ നിലമുഴുതുകൂടുതൽ വായിക്കുക

നിന്‍റെ ഹൃദയം, പകിട, സൗമ്യം, പ്രണയം, മുറിവ്

ദേവാലയത്തിനകത്തോ പുറത്തോ വച്ച് നീയെന്നോട് കലപില പറഞ്ഞിട്ടില്ല, അലറി വിളിച്ചിട്ടില്ല. ഞാനാകട്ടെ നീ തൊട്ടരികെ നിന്നിട്ടും ഒച്ചയെടുക്കുന്നു.കൂടുതൽ വായിക്കുക

എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നിപ്പോകുന്നത്

ഉറക്കത്തിലെപ്പോഴൊ നീയെന്‍റെ അരികെ വന്നു. വിശുദ്ധമായ വസ്ത്രത്തിലായിരുന്നു നിന്‍റെ വരവ്. ഇരുള്‍ മൂടപ്പെട്ട മുറിയില്‍ നിന്‍റെ തൂവെളിച്ചം.കൂടുതൽ വായിക്കുക

സംസാരം

6 മീറ്റര്‍ കറുത്ത തുണി ചിലപ്പോള്‍ കാലില്‍ ഉടക്കി ഞാന്‍ കമഴ്ന്നു വീഴുന്നു. എന്നാല്‍ വീഴാത്തവര്‍ക്ക് ഉള്ളതല്ല ഈ ജീവിതം എന്ന വാക്ക് എന്നെ ബലപ്പെടുത്തുന്നു.കൂടുതൽ വായിക്കുക

ഇടം

കണ്ടതൊക്കെയും കനവായിരുന്നുവോ ഏതോ മഴയില്‍ ഒറ്റയ്ക്ക് നനയാന്‍ വിധിക്കപ്പെട്ട യാത്രയില്‍. ചെറുതെങ്കിലും ഒരു കുട വച്ചുനീട്ടിയവര്‍ ഉണ്ട്.കൂടുതൽ വായിക്കുക

അത്താഴം

മലയുമാകാശവും ചുംബിച്ചനേരം തോണിയിറങ്ങി ഞാന്‍ കല്ല്യാണവീട്ടില്‍.കൂടുതൽ വായിക്കുക

Page 1 of 21