തിരിയും വിരിയും തിരശ്ശീലകളും ലയവും താളവും ശ്രുതിയു മൊന്നുമായിരുന്നില്ല ആരാധനനേരമവരെ യലട്ടിയത്കൂടുതൽ വായിക്കുക
ഒരു ചിരികൊണ്ട് വെറുതെയെന്നെ പുച്ഛിച്ചുകളഞ്ഞിട്ടുള്ളതാണ് ഇപ്പോഴെന്താണ് ചുറ്റുമൊന്നു നോക്കുകപോലും ചെയ്യാത്തതെന്നാണ്! മഴയത്ത് മതിലുപോലെയായിരുന്നു വെയിലെന്ന് വാടിപ്പോകാത്ത സൂ...കൂടുതൽ വായിക്കുക
ഞാന്‍ പക്ഷികളെ സ്നേഹിക്കുന്നു. അവരുടെ വിചാരരഹിതമായ മൗനത്തെ. പക്ഷികളെപ്പോലെ, പറക്കുമ്പോള്‍ ഭൂമിയെ ഓര്‍ക്കാനും നടക്കുമ്പോള്‍ ആകാശത്തെ ഓര്‍ക്കാനും എനിക്കാവുന്നില്ല.............കൂടുതൽ വായിക്കുക
ഒന്നു തൊടാന്‍ മനസ്സിലെങ്കിലുമൊന്നോര്‍ക്കാന്‍ പറ്റാതെ ആര്‍ത്തരായ ഈ ആള്‍ക്കൂട്ടത്തെ അങ്ങും കാണുന്നേയില്ല. കൂടുതൽ വായിക്കുക
ഹൃദയത്തിലൊളിപ്പിച്ച സുഗന്ധവും അഴിച്ചിട്ട മുടിയുമായി ഇടവഴികളില്‍ ഞാന്‍ കാത്തുനിന്നു... മുഖത്ത് വരുത്തിയ പുച്ഛവുമായികൂടുതൽ വായിക്കുക
അതീവ സൂക്ഷ്മമായ ചരിത്രബോധവും കാലബോധവും രാഷ്ട്രീയവും ഇഴചേര്‍ന്ന കവിതകളാണ് കെ. ജി. ശങ്കരപ്പിള്ളയുടേത്. നാലു പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കവിതകള്‍ കാലത്തിന്റെ മിടിപ്പുക...കൂടുതൽ വായിക്കുക
എന്നെ കവര്‍ന്നത് നിന്റെ ഗ്രാമീണതയായിരുന്നു അറക്കപ്പെടാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ഞാന്‍ നിന്റെ പിന്നാലെ നടന്നു നമ്മള് നിശബ്ദരായിരുന്നു കൊലക്കളത്തില്വച്ച്കൂടുതൽ വായിക്കുക