കൂര്‍ത്ത മുനയുള്ള ആണികള്‍ കൊണ്ടൊരു കിരീടം പണിതു ഞാന്‍. അര്‍ഹതപ്പെട്ട ശിരസ്സന്വേഷിച്ചുള്ള അലച്ചിലിനാരംഭ സുമുഹൂര്‍ത്തമായ്.കൂടുതൽ വായിക്കുക
കുരിശിലേറ്റപ്പെട്ട ഒരു നക്ഷത്രം ആകാശത്തുനിന്നും താഴേക്ക് നോക്കുന്നു. ഭൂമിയിലാകെ മിന്നിമിന്നി കണ്‍തുറക്കുന്ന നക്ഷത്രക്കൂടാരങ്ങള്‍.കൂടുതൽ വായിക്കുക
ഒരിക്കല്‍, വൗവ്വാല്‍ ദൈവത്തോടു പറഞ്ഞു: "എനിക്കു കണ്ണുകള്‍ വേണം, കാഴ്ച വേണം പകല്‍ സമയം പുറത്തിറങ്ങണം..." ദൈവം സമ്മതിച്ചു.കൂടുതൽ വായിക്കുക
ഞാന്‍ ദരിദ്രനായിരുന്നു; മുന്‍തലമുറകളുടെ- പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം! ഞാന്‍ രോഗിയായിരുന്നു; 'കാര്യസാദ്ധ്യ' നൊവേനയ്ക്കായ് 'തീര്‍ത്ഥാടനകേന്ദ്ര'ത്തിലേക്ക് നിങ്ങള്‍...കൂടുതൽ വായിക്കുക
കിടന്ന് കഴിഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങള്‍ ഒന്നിനു പുറകേ ഒന്നൊന്നായി മായക്കാഴ്ചകളായി മിന്നിമറയും. പകലന്തിയോള പ്രവൃത്തികളൊന്നുമേ ഇന്നേവരെ സ്വപ്നത്തില്‍ വന്നതില്ല .കൂടുതൽ വായിക്കുക
കലപ്പയും കര്‍ഷകനും കാളയും വാടകയ്ക്ക് നല്കപ്പെടും. ക്രിസ്തു കാളയെപ്പോലെ നിലമുഴുതുകൂടുതൽ വായിക്കുക
ദേവാലയത്തിനകത്തോ പുറത്തോ വച്ച് നീയെന്നോട് കലപില പറഞ്ഞിട്ടില്ല, അലറി വിളിച്ചിട്ടില്ല. ഞാനാകട്ടെ നീ തൊട്ടരികെ നിന്നിട്ടും ഒച്ചയെടുക്കുന്നു.കൂടുതൽ വായിക്കുക