news
news

അഭയാര്‍ത്ഥികളും ഇരുണ്ടകാലത്തിന്‍റെ കവിതകളും

ജനിച്ചുവളര്‍ന്ന നാടും ചുറ്റുപാടുകളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. സ്വന്തം നാട്ടില്‍നിന്ന് വേരുപറിച്ച് ഓടിപ്പോകേണ്ടിവരുന്നത് വേദനാജനകവുമാണ്. യുദ്ധവും കലാപവും ലഹളകളും എല്ലാ...കൂടുതൽ വായിക്കുക

വിരല്‍ത്തുമ്പിലെ കളിപ്പാവകള്‍

വിരല്‍ത്തുമ്പിന്‍ നൃത്തം അക്ഷരക്കൂട്ടങ്ങളില്‍ പിറക്കും ഭാവങ്ങള്‍, രസങ്ങള്‍... മുദ്രകള്‍ നിമിഷങ്ങള്‍ അറിയാതെ കാതങ്ങള്‍ താണ്ടി പാവക്കൂത്തില്‍ മേളം നിന്‍ താള രസങ്ങള്‍ മായാജാ...കൂടുതൽ വായിക്കുക

കുരുവി കവിതകള്‍

പതിവ് തെറ്റിച്ച് മാവു പൂത്തു പുഴ കരകവിഞ്ഞു കയറുപൊട്ടിയ നൗക കടലില്‍ അലയുകയാണ് കരകാണാതെ കടല്‍ നീയായിരുന്നോകൂടുതൽ വായിക്കുക

നിറങ്ങളുടെ ആത്മാവ്

നിറങ്ങളുടെ നിറവയര്‍ നിറഞ്ഞാടും കാലം പേറ്റുനോവിന്‍റെ സര്‍ഗ്ഗവേദനയില്‍ വേവലാതികളുടെ രാപ്പകല്‍ ഒടുക്കം ഓരോന്നിനും കൂടുതൽ വായിക്കുക

നിഷേധിക്ക് ഒരു സ്തുതിഗീതം

ഇന്നലെ പെയ്ത മഴയില്‍ നനഞ്ഞൊട്ടി മണ്ണിലേക്കാഴ്ന്ന് തോടുപൊട്ടിയ വിത്തുപോല്‍ ഉടലൊതുക്കി തൊലിയിരുണ്ടവന്‍ ഉറുമ്പിന് തന്‍റുടലിനാല്‍ പെസഹായൊരുക്കുന്നു.കൂടുതൽ വായിക്കുക

സഹോദരി ചന്ദ്രിക

ഭൂമിസ്വയമിരുള്‍തീര്‍ക്കുമീനിശയില്‍ നിര്‍മ്മലപ്രഭയാല്‍ ഞങ്ങള്‍ക്കു കാവലാകുമോരീ സോദരി ചന്ദ്രികേ നിന്നെപ്രതി സ്തുതിയീശ്വരന്.കൂടുതൽ വായിക്കുക

നിന്‍റെ ഇഷ്ടം നിറവേറട്ടെ

പായല്‍ വിതയ്ക്കപ്പെട്ട വെള്ളച്ചുമരിലെ തുരുമ്പെടുത്തയാണിമേല്‍ തറഞ്ഞാടും ക്രൂശിതാ... നിന്‍റെ ഉടലില്‍ വിടര്‍ന്ന മുറിവും രക്താഭിഷിക്തമാം നിന്‍ മുഖവും ഞാനിതാ വേറോനിക്കയെപ്പോല്...കൂടുതൽ വായിക്കുക

Page 5 of 23