അതിനുശേഷം എളിമയുടെ പൂര്‍ണതയില്‍ ആ വിശുദ്ധ സ്നേഹിതന്‍ കുഷ്ഠരോഗികളിലേക്ക് ഇറങ്ങിച്ചെന്നു. അവരോടൊപ്പം ജീവിച്ചു; ദൈവത്തിനുവേണ്ടി അവരെ സേവിച്ചു. ഒസ്യത്തില്‍ അവന്‍ പറയുംപോലെ -പ...കൂടുതൽ വായിക്കുക
'ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ ചില കുശുകുശുപ്പുകള്‍ ഉയര്‍ന്നു. അതില്‍ ചിലത് ഫ്രാന്‍സിസിന്‍റെ ചെവിയിലും എത്തി. "സിസ്റ്റര്‍, അവര്‍ നമ്മെ...കൂടുതൽ വായിക്കുക
ഫ്രാന്‍സിസ് നടത്തം തുടര്‍ന്നു. സന്തോഷം സമൃദ്ധമായി. തണലിന്‍റെയും തണുപ്പിന്‍റെയും നടുവില്‍ അവനൊരു നീരുറവ കണ്ടു. ദൈവസ്നേഹത്താല്‍ ഉന്മത്തനായി ഫ്രാന്‍സിസ് യാചിച്ചു. "സോദരാ, ദൈ...കൂടുതൽ വായിക്കുക
പരിമിതികള്‍ മറികടക്കലാണ് പ്രതീക്ഷ. സത്യാവബോധം പ്രത്യാശയും. മരണമുനമ്പില്‍ നിന്ന് ആദ്യമേ തുടങ്ങാമെന്ന് ഫ്രാന്‍സിസ് പ്രതീക്ഷിക്കുന്നത് അപരിമേയതയുടെയും സത്യദര്‍ശനത്തിന്‍റെയും...കൂടുതൽ വായിക്കുക
പുല്‍ക്കൂട് ദാരിദ്ര്യമാണ്. പുല്‍ക്കൂട് എളിമയാണ്. പുല്‍ക്കൂട് ലാളിത്യമാണ്. ദാരിദ്ര്യത്തില്‍, ലാളിത്യത്തില്‍, എളിമയില്‍ പുല്‍ക്കൂട്ടില്‍ ദൈവം മനുഷ്യനായി പിറന്നു. ബേത്ലഹേമില...കൂടുതൽ വായിക്കുക
അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ തിളക്കമാര്‍ന്ന കൃതിയാണ് 'സൂര്യകീര്‍ത്തനം' എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെടാറുള്ള 'സൃഷ്ടികീര്‍ത്തനം'. അദ്ദേഹമെഴുതിയ സൃഷ്ടികീര്‍ത്തനത്തിന് പതി...കൂടുതൽ വായിക്കുക
ആ സംഘത്തിനു നേതൃത്വം വഹിക്കുന്നത് താനാണെന്ന ഒരു ചെറിയ അഹന്ത ആ സ്ത്രീയുടെ മനസ്സിലുണ്ടായി. ആ പദവി ഫ്രാന്‍സിസിനു കൈമാറരുത് എന്നും അവള്‍ തീരുമാനിച്ചു. ആ പ്രത്യേക സ്വഭാവക്കാരി...കൂടുതൽ വായിക്കുക