'വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കാതിരിക്കുമ്പോഴാണ് ജീവിതം തന്നില്‍ നിന്നും ഒഴുകിപ്പോകുന്നത് എന്ന് അന്നയാള്‍ മനസ്സിലാക്കി.' കൂടാതെ 'അതിശീഘ്രം പായുന്ന ജീവിതകഥയില്‍ താന്താങ്ങ...കൂടുതൽ വായിക്കുക
"ഒരു ചത്ത പക്ഷിയെ നിരീക്ഷിക്കുന്നതിലും എനിക്കിഷ്ടം ജീവനോടെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ നിരീക്ഷിക്കാനാണ്" എന്ന തോറോയുടെ വാക്കുകള്‍ നസീറിന്‍റെ പ്രകൃതിസ്നേഹത്തോടു കൂട്ടിവാ...കൂടുതൽ വായിക്കുക
ഇവിടെ നടക്കുന്ന ഓരോ ഹിംസയ്ക്കും കൊലയ്ക്കും നമ്മള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മണ്ണില്‍വീഴുന്ന ഓരോ തുള്ളിച്ചോരയും നമ്മുടെ ഹൃദയരക്തം തന്നെയാണ്. ആക്രമണത്തില്‍ പരിക്കേറ്റു പിടയു...കൂടുതൽ വായിക്കുക
മദ്ധ്യകാലഘട്ടത്തില്‍ റഷ്യയില്‍ ധാരാളം ദിവ്യഭ്രാന്തന്മാരുണ്ടായിരുന്നു. അവരിലൊരാളാണ് വൈദ്യശ്രേഷ്ഠനായ ആര്‍സെനി. വ്യത്യസ്ത കാലങ്ങളിലായി നാലു പേരുകള്‍ അദ്ദേഹത്തിനുണ്ട്. "മറ്റെ...കൂടുതൽ വായിക്കുക
2015-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ സ്വെറ്റ്ലാന അലക്സിവിച്ച പത്രപ്രവര്‍ത്തനത്തിലൂടെയാണ് അത് നേടിയെടുത്തത്. ഒരു കാലഘട്ടത്തിന്‍റെ തിളയ്ക്കുന്ന ചരിത്രമാണ് അവര്‍...കൂടുതൽ വായിക്കുക
അതീവ സൂക്ഷ്മമായ ചരിത്രബോധവും കാലബോധവും രാഷ്ട്രീയവും ഇഴചേര്‍ന്ന കവിതകളാണ് കെ. ജി. ശങ്കരപ്പിള്ളയുടേത്. നാലു പതിറ്റാണ്ടുകളായി അദ്ദേഹത്തിന്‍റെ കവിതകള്‍ കാലത്തിന്‍റെ മിടിപ്പുക...കൂടുതൽ വായിക്കുക
ജൈവം, കാവേരിയുടെ പുരുഷന്‍, മായാപുരാണം എന്നീ നോവലുകളുടെ തുടര്‍ച്ചയായി പി. സുരേന്ദ്രന്‍ രചിച്ച പാരിസ്ഥിതിക നോവലാണ് 'ജിനശലഭങ്ങളുടെ വീട്'. "എന്‍റെ ഹരിതാന്വേഷണങ്ങളുടെ തുടര്‍ച്...കൂടുതൽ വായിക്കുക