നിറങ്ങളുടെ നിറവയര്‍ നിറഞ്ഞാടും കാലം പേറ്റുനോവിന്റെ സര്‍ഗ്ഗവേദനയില്‍ വേവലാതികളുടെ രാപ്പകല്‍ ഒടുക്കം ഓരോന്നിനും കൂടുതൽ വായിക്കുക
ഇന്നലെ പെയ്ത മഴയില്‍ നനഞ്ഞൊട്ടി മണ്ണിലേക്കാഴ്ന്ന് തോടുപൊട്ടിയ വിത്തുപോല്‍ ഉടലൊതുക്കി തൊലിയിരുണ്ടവന്‍ ഉറുമ്പിന് തന്റുടലിനാല്‍ പെസഹായൊരുക്കുന്നു.കൂടുതൽ വായിക്കുക
ഭൂമിസ്വയമിരുള്‍തീര്‍ക്കുമീനിശയില്‍ നിര്‍മ്മലപ്രഭയാല്‍ ഞങ്ങള്‍ക്കു കാവലാകുമോരീ സോദരി ചന്ദ്രികേ നിന്നെപ്രതി സ്തുതിയീശ്വരന്.കൂടുതൽ വായിക്കുക
പായല്‍ വിതയ്ക്കപ്പെട്ട വെള്ളച്ചുമരിലെ തുരുമ്പെടുത്തയാണിമേല്‍ തറഞ്ഞാടും ക്രൂശിതാ... നിന്റെ ഉടലില്‍ വിടര്‍ന്ന മുറിവും രക്താഭിഷിക്തമാം നിന് മുഖവും ഞാനിതാ വേറോനിക്കയെപ്പോല്...കൂടുതൽ വായിക്കുക
ഒലിച്ചിഴുകിയിറങ്ങിയ ചോരയപ്പോഴും ചുവന്നത്; കറുത്തിട്ടല്ല. ചീറ്റിത്തെറിച്ച ചോരമണം ചേറിന്റെ നാറ്റമല്ല; ശുദ്ധരക്തമണം. കീഴാളന് ഓരവത്കരിച്ചവന് പ്രണയിക്കാനാരനുവാദം കൊടുത്തു! ബല...കൂടുതൽ വായിക്കുക
പ്രണയക്കൂട്ടില്‍ പെണ്‍കിളി ചേക്കെത്തുംമുന്‍പേ ആണ്‍കിളി കൊന്നെറിയപ്പെട്ടു; അവന്റെ കൂടും കൂട്ടരും വിളുമ്പൊട്ടാന്‍ മെനയപ്പെട്ടവരെന്ന് കുറ്റവും ചുമത്തി.കൂടുതൽ വായിക്കുക
നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കളിത്തൊട്ടിലാകേണ്ട ഇടനെഞ്ചുകള്‍ എന്തുകൊണ്ടാണിങ്ങനെ അവര്‍ക്കു ബലിപീഠങ്ങളാകുന്നത്. ക്രിസ്തുവിന്റെ ശരീരത്തിലെ തിരുമുറിവുകളെപ്പറ്റി ധ്യാനിക്കുന്നവരേ...കൂടുതൽ വായിക്കുക